Skip to main content

Posts

അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ

Image
  *അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ.* السلام عليكم ورحمه الله تعالى وبركاته ബഹുമാനപ്പെട്ട ഉസ്താദുമാരെ പ്രിയപ്പെട്ട കൂട്ടുകാരെ  ഇരുപത്തിയൊമ്പതാം സാഹിത്യോത്സവിൻ്റെ വേദിയിൽ "അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ" എന്ന വിഷയത്തെക്കുറിച്ച് ഞാൻ അൽപം സംസാരിക്കാം. സൗഹൃദങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഒതുങ്ങുകയും നേരമ്പോക്കിനുള്ള ഉപാധികളുമായി മാത്രം കണക്കാക്കപ്പെടുന്ന ആധുനിക സാഹചര്യത്തിൽ ഇസ്ലാം മുന്നോട്ടു വെക്കുന്ന സൗഹൃദ സങ്കല്പങ്ങൾ തികച്ചും പ്രസക്തമാണ്. മനുഷ്യൻ്റെ വിശ്വാസപരമായ നേട്ടങ്ങൾക്കും വിജയത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വിശുദ്ധമായ സ്നേഹബന്ധം. പരസ്പരം വിദ്വേഷവും വെറുപ്പും വച്ചുപുലർത്തുന്ന മനുഷ്യ വിഭാഗങ്ങളെ ഇസ്‌ലാം നിശിതമായി വിമർശിക്കുന്നുണ്ട്. ഒരു മുസ്ലിം മറ്റൊരു മുസ്‌ലിമിൻ്റെ  സഹോദരനാണെന്നും ഒരു കെട്ടിടത്തിൽ വിവിധ ഭാഗങ്ങൾ എന്നപോലെ പോലെ പരസ്പരം ശക്തി പകരുന്നവരാണെന്നും മറ്റുമുള്ള തിരു വാക്യങ്ങളിലൂടെ സാഹോദര്യവും സ്നേഹബന്ധങ്ങളും എത്രമാത്രം വിലമതിക്കുന്നുവെന്ന് മുത്തുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്.  വർണ്ണ, വർഗ്ഗ, ഭേദമന്യേ അടിമ, ഉടമ  വ്യത്യാസമില്ലാതെ തങ്ങളുടെ അനുചരർക്കിടയിൽ സാഹോദര്യത്തിൻ്റെ

🌸 മുത്തു നബിﷺ

Image
 🌸 മുത്തു നബിﷺ ▫️മുൻകഴിഞ്ഞ വേദങ്ങളെല്ലാം ഹബീബിനേﷺ വാഴ്ത്തി.  ▫️മുൻ കഴിഞ്ഞ പ്രവാചകരെല്ലാം സമുദായത്തോട് ഹബീബിൻﷺ മദ്ഹിനെ പറഞ്ഞു. ▫️സ്വഹാബത്തും,മുൻ കഴിഞ്ഞ ആലിമീങ്ങളും,ആരിഫീങ്ങളും,ആശിഖീങ്ങളും ഹബീബിനെﷺ വാഴ്ത്തിയും പുകഴ്ത്തിയും എഴുതിയ മദ്ഹുകൾക്കും, പ്രണയകാവ്യങ്ങൾക്കും നിശ്ചയിക്കാൻ അതിരുകളോ ,ഉൾകൊള്ളാൻ പ്രപഞ്ചമോ വിശാലമല്ല. ▫️ അല്ലാഹു മദ്ഹ് ചെയ്ത മഹ്ബൂബിൻﷺ മദ്ഹിനെ ഏത് മഖ്ലൂഖിനാണ് പറഞ്ഞു തീ൪ക്കാൻ കഴിയുക. ▫️ആ ഹബീബോര്ﷺ ജീവിതം മുഴുക്കെ മദ്ഹ് പറഞ്ഞ മഹതി ആയിരുന്നു ബീവി ഖദീജത്തുൽ കുബ്റ(റ). ▫️ ആരോരുമില്ലാത്ത ഹബീബിന്ﷺ എല്ലാമായിരുന്നു ബീവി ഖദീജ(റ). മുഅ്മിനീങ്ങളുടെ ഉമ്മയാണവർ.സ്വ൪ഗ്ഗസ്ത്രീകളുടെ നേതാവായ ഫാത്വിമ ബീവി(റ)യുടേയും ഉമ്മയാണവർ. ഉമ്മയുടെ പാദമിലാണ് സ്വർഗ്ഗം. ഹബീബിൻﷺ മഹ്ബൂബേ മഹതിയേ മറന്നിടല്ലേ  . . .

ദുൽഹജ്ജ്: 1 മുതൽ10 വരെ രാത്രിയിൽ 'വൽ ഫജ്ർ' സൂറത്ത് ഓതൽ പ്രത്യേകം സുന്നത്താണ്

Image
 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ _*പ്രത്യേകം സുന്നത്ത്*_ ---------------------------------------------- _*ദുൽഹജ്ജ്: 1 മുതൽ10 വരെ രാത്രിയിൽ 'വൽ ഫജ്ർ' സൂറത്ത് ഓതൽ പ്രത്യേകം സുന്നത്താണ്...*_ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيم   ِ  وَالْفَجْرِ ♻وَلَيَالٍ عَشْرٍ ♻وَالشَّفْعِ وَالْوَتْرِ ♻ وَاللَّيْلِ إِذَا يَسْرِ ♻ هَلْ فِي ذَٰلِكَ قَسَمٌ لِذِي حِجْرٍ ♻أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ♻إِرَمَ ذَاتِ الْعِمَادِ ♻الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَاد ♻ ِوَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ♻ وَفِرْعَوْنَ ذِي الْأَوْتَادِ ♻الَّذِينَ طَغَوْا فِي الْبِلَادِ ♻فَأَكْثَرُوا فِيهَا الْفَسَادَ ♻فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ♻ إِنَّ رَبَّكَ لَبِالْمِرْصَادِ ♻فَأَمَّا الْإِنْسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ♻وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ♻كَلَّا ۖ بَلْ لَا تُكْرِمُونَ الْيَتِيمَ ♻وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِين ♻ ِوَتَأْكُلُونَ التُّرَاثَ أَ

തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ

Image
 *തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ* https://drive.google.com/file/d/1Jkk23P7up0PJI3l7D1NrOpFFnrHylU0o/view?usp=drivesdk السالم عليكم ورحمه اهلل تعالى وبركاته ബഹുമാനപ്പെട്ട ഉസ്താദുമാരെ,  പ്രിയപ്പെട്ട മഴവിൽ കൂട്ടുകാരെ...  സാഹിത്യോത്സവിൻ്റെ അതി മനോഹരമായഈ വേദിയിൽ 'തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ ' എന്ന വിഷയത്തെകുറിച്ച്  അൽപം സംസാരിക്കാം.  സ്നേഹം നശിച്ചു കൊണ്ടിരിക്കുന്ന കാലത്താണ്നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. കലഹങ്ങളും കലാപങ്ങളും ശത്രുതയും ദിനേന വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മുഹമ്മദ് നബി(സ്വ)യുടെ സ്നേഹ ലോകത്തിൽ നിന്ന്പുതിയ തലമുറക്ക്ഒരുപാട്മാതൃകയുണ്ട്. മാലോകർക്ക്മുഴുവനും റഹ്മതായിട്ടാണ്മുഹമ്മദ്നബി (സ്വ) യെ അള്ളാഹു നിയോഗിച്ചത്.  അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യർക്കും മാതൃകയായിട്ടാണ് അവിടുന്ന്ജീവിച്ചു കാണിച്ചത്.  മനുഷ്യൻ്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും മുത്ത്നബി പകർന്നു തന്ന സ്നേഹത്തിൻ്റെയും കരുണയുടെയും പാതകൾ അതി വിശാലമാണ്. ശത്രുവെന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെ സകലരും അവിടുത്തെ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മാധുര്യം അനുഭവിച്ചവരാണ്. നബി(സ്വ) കുട്ടികളോട്വളരെയധിക

വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്.

Image
 വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്. കലഹവും കലാപവും മാധ്യമങ്ങളിലെ നിത്യ സാനിധ്യമായികൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ 'വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരു ആയുധമാണ്.' എന്ന വിഷയത്തിലാണ്എനിക്ക് സംവദിക്കാനുള്ളത്. "പൂക്കൾക്ക്സൂര്യപ്രകാശം പോലെയാണ്മനുഷ്യ രാശിക്ക്പുഞ്ചിരിയെന്ന്" പ്രശസ്ത ചിന്തകനായ ജോസഫ്ആഡിസൺ പറയുന്നുണ്ട്. ഒരു സസ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും സൂര്യ പ്രകാശം അത്യാവശ്യമായതു പോലെ മനുഷ്യ കുലത്തിൻ്റെ പുരോഗതിക്ക്പുഞ്ചിരിക്കുന്ന മുഖങ്ങളും സ്നേഹിക്കുന്ന ഹൃദയങ്ങളും സഹകരിക്കുന്ന മസ്തിഷ്കങ്ങളും അനിവാര്യമാണെന്ന്സാരം  https://drive.google.com/file/d/1Jgm1Mf-8T837uY7GFy5qh5M6uvt7rqlN/view?usp=drivesdk നമുക്കറിയാം... പുതിയ കാലത്ത്വെറുപ്പും വിദ്വേഷവും സമൂഹത്തെകാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. വെറി പ്രചരണങ്ങൾക്കും വർഗീയ പ്രസംഗങ്ങൾക്കും മാർക്കറ്റ്വർധിക്കുമ്പോൾ സൗഹൃദത്തിനും മനുഷ്യത്വത്തിനും അതിജയിക്കേണ്ടതുണ്ട്. യുദ്ധങ്ങളെക്കാളും സംഘട്ടനങ്ങളെക്കാളും മാനവ കുലത്തിന്സമാധാനം പ്രിയപെട്ടതാവുമ്പോഴാണ് നമ്മൾ മനുഷ്യത്വമുള്ളവരാകുന്നത്. "മനുഷ്യത്വത്തിൻ്റെ ഏറ്റവും നല്ല അളവു കോ

സ്വലാത്ത്

Image
സ്വഹാബികളിൽ ഏറ്റവും വലിയ ഖുർആൻ പണ്ഡിതൻ ഉബയ്യ് ബിൻ കഅ്ബ് (റ) ആണ്.നബി ﷺ തന്നെ അക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്  واقرؤهم لكتاب الله أبي بن كعب ترمذي بيهقي  ഉബയ്യ് ബിൻ കഅ്ബ് റ ഒരിക്കൽ നബി ﷺ യോട് ചോദിക്കുന്നു എൻ്റെ പ്രാർഥ്തന യിൽ ഞാൻ അങ്ങയുടെ പേരിൽ എത്ര സമയം സ്വലാത്ത് ചൊല്ലണം നബി ﷺ പറഞ്ഞു നിന്റെ ഇഷ്ടം പോലെ എങ്കിൽ നാലിലൊന്ന് മതിയോ നബി ﷺ പറഞ്ഞു കുറച്ചു കൂടി കൂട്ടുന്നുത് നല്ലതാണ്. എങ്കിൽ പകുതി അല്ല മൂന്നിൽ രണ്ട് കൂടുതൽ സ്വലാത്ത് ചൊല്ലാൻ നബി ﷺ പ്രേരിപ്പിച്ചു കൊണ്ടിരുന്നു അവസാനം ഉബയ്യ് റ പറഞ്ഞു ഞാൻ എന്റെ പ്രാർത്ഥന യുടെ മുഴുവൻ സമയവും അങ്ങയുടെ പേരിൽ സ്വലാത്ത് ചൊല്ലാം  അപ്പോൾ നബി. ﷺ പറഞ്ഞു എങ്കിൽ നിന്റെ പ്രയാസം നീങ്ങുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുന്നതാണ് (തുർമുദീ,ബൈഹഖീ) عن أبي بن كعب رضي الله عنه قال: قلت: يا رسول الله إني أكثر الصلاة عليك فكم أجعل لك من صلاتي؟ فقال: «ما شئت». قال: قلت: الربع، قال: «ما شئت فإن زدت فهو خير لك»، قلت: النصف، قال: «ما شئت، فإن زدت فهو خير لك»، قال: قلت: فالثلثين، قال: «ما شئت، فإن زدت فهو خير لك»، قلت: أجعل لك صلاتي كلها قال: «إذا تُكْفَى همَّكَ، ويُغْفرُ لك ذنب

الوضوء

Image
وَقَوْلِ اللَّهِ تَعَالَى: {إِذَا قُمْتُمْ إِلَى الصَّلاَةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى المَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الكَعْبَيْنِ [البخاري، صحيح البخاري، ٣٩/١] 135 - حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ الحَنْظَلِيُّ، قَالَ: أَخْبَرَنَا عَبْدُ الرَّزَّاقِ، قَالَ: أَخْبَرَنَا مَعْمَرٌ، عَنْ هَمَّامِ بْنِ مُنَبِّهٍ، أَنَّهُ سَمِعَ أَبَا هُرَيْرَةَ، يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لاَ تُقْبَلُ صَلاَةُ مَنْ أَحْدَثَ حَتَّى يَتَوَضَّأَ» قَالَ رَجُلٌ مِنْ حَضْرَمَوْتَ: مَا الحَدَثُ يَا أَبَا هُرَيْرَةَ؟، قَالَ: فُسَاءٌ أَوْ ضُرَاطٌ [البخاري، صحيح البخاري، ٣٩/١] 136 - حَدَّثَنَا يَحْيَى بْنُ بُكَيْرٍ، قَالَ: حَدَّثَنَا اللَّيْثُ، عَنْ خَالِدٍ، عَنْ سَعِيدِ بْنِ أَبِي هِلاَلٍ، عَنْ نُعَيْمٍ المُجْمِرِ، قَالَ: رَقِيتُ مَعَ أَبِي هُرَيْرَةَ عَلَى ظَهْرِ المَسْجِدِ، فَتَوَضَّأَ، فَقَالَ: إِنِّي سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ «إِنَّ أُمَّتِي يُدْعَوْنَ يَوْمَ القِيَامَةِ غُرًّا مُحَجَّلِي