Skip to main content

Posts

തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ

Image
 *തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ* https://drive.google.com/file/d/1Jkk23P7up0PJI3l7D1NrOpFFnrHylU0o/view?usp=drivesdk السالم عليكم ورحمه اهلل تعالى وبركاته ബഹുമാനപ്പെട്ട ഉസ്താദുമാരെ,  പ്രിയപ്പെട്ട മഴവിൽ കൂട്ടുകാരെ...  സാഹിത്യോത്സവിൻ്റെ അതി മനോഹരമായഈ വേദിയിൽ 'തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ ' എന്ന വിഷയത്തെകുറിച്ച്  അൽപം സംസാരിക്കാം.  സ്നേഹം നശിച്ചു കൊണ്ടിരിക്കുന്ന കാലത്താണ്നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. കലഹങ്ങളും കലാപങ്ങളും ശത്രുതയും ദിനേന വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മുഹമ്മദ് നബി(സ്വ)യുടെ സ്നേഹ ലോകത്തിൽ നിന്ന്പുതിയ തലമുറക്ക്ഒരുപാട്മാതൃകയുണ്ട്. മാലോകർക്ക്മുഴുവനും റഹ്മതായിട്ടാണ്മുഹമ്മദ്നബി (സ്വ) യെ അള്ളാഹു നിയോഗിച്ചത്.  അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യർക്കും മാതൃകയായിട്ടാണ് അവിടുന്ന്ജീവിച്ചു കാണിച്ചത്.  മനുഷ്യൻ്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും മുത്ത്നബി പകർന്നു തന്ന സ്നേഹത്തിൻ്റെയും കരുണയുടെയും പാതകൾ അതി വിശാലമാണ്. ശത്രുവെന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെ സകലരും അവിടുത്തെ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മാധുര്യം അനുഭവിച്ചവരാണ്. നബി(സ്വ) കുട്ടികളോട്വളരെയധിക

വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്.

Image
 വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്. കലഹവും കലാപവും മാധ്യമങ്ങളിലെ നിത്യ സാനിധ്യമായികൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ 'വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരു ആയുധമാണ്.' എന്ന വിഷയത്തിലാണ്എനിക്ക് സംവദിക്കാനുള്ളത്. "പൂക്കൾക്ക്സൂര്യപ്രകാശം പോലെയാണ്മനുഷ്യ രാശിക്ക്പുഞ്ചിരിയെന്ന്" പ്രശസ്ത ചിന്തകനായ ജോസഫ്ആഡിസൺ പറയുന്നുണ്ട്. ഒരു സസ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും സൂര്യ പ്രകാശം അത്യാവശ്യമായതു പോലെ മനുഷ്യ കുലത്തിൻ്റെ പുരോഗതിക്ക്പുഞ്ചിരിക്കുന്ന മുഖങ്ങളും സ്നേഹിക്കുന്ന ഹൃദയങ്ങളും സഹകരിക്കുന്ന മസ്തിഷ്കങ്ങളും അനിവാര്യമാണെന്ന്സാരം  https://drive.google.com/file/d/1Jgm1Mf-8T837uY7GFy5qh5M6uvt7rqlN/view?usp=drivesdk നമുക്കറിയാം... പുതിയ കാലത്ത്വെറുപ്പും വിദ്വേഷവും സമൂഹത്തെകാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. വെറി പ്രചരണങ്ങൾക്കും വർഗീയ പ്രസംഗങ്ങൾക്കും മാർക്കറ്റ്വർധിക്കുമ്പോൾ സൗഹൃദത്തിനും മനുഷ്യത്വത്തിനും അതിജയിക്കേണ്ടതുണ്ട്. യുദ്ധങ്ങളെക്കാളും സംഘട്ടനങ്ങളെക്കാളും മാനവ കുലത്തിന്സമാധാനം പ്രിയപെട്ടതാവുമ്പോഴാണ് നമ്മൾ മനുഷ്യത്വമുള്ളവരാകുന്നത്. "മനുഷ്യത്വത്തിൻ്റെ ഏറ്റവും നല്ല അളവു കോ

സ്വലാത്ത്

Image
സ്വഹാബികളിൽ ഏറ്റവും വലിയ ഖുർആൻ പണ്ഡിതൻ ഉബയ്യ് ബിൻ കഅ്ബ് (റ) ആണ്.നബി ﷺ തന്നെ അക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്  واقرؤهم لكتاب الله أبي بن كعب ترمذي بيهقي  ഉബയ്യ് ബിൻ കഅ്ബ് റ ഒരിക്കൽ നബി ﷺ യോട് ചോദിക്കുന്നു എൻ്റെ പ്രാർഥ്തന യിൽ ഞാൻ അങ്ങയുടെ പേരിൽ എത്ര സമയം സ്വലാത്ത് ചൊല്ലണം നബി ﷺ പറഞ്ഞു നിന്റെ ഇഷ്ടം പോലെ എങ്കിൽ നാലിലൊന്ന് മതിയോ നബി ﷺ പറഞ്ഞു കുറച്ചു കൂടി കൂട്ടുന്നുത് നല്ലതാണ്. എങ്കിൽ പകുതി അല്ല മൂന്നിൽ രണ്ട് കൂടുതൽ സ്വലാത്ത് ചൊല്ലാൻ നബി ﷺ പ്രേരിപ്പിച്ചു കൊണ്ടിരുന്നു അവസാനം ഉബയ്യ് റ പറഞ്ഞു ഞാൻ എന്റെ പ്രാർത്ഥന യുടെ മുഴുവൻ സമയവും അങ്ങയുടെ പേരിൽ സ്വലാത്ത് ചൊല്ലാം  അപ്പോൾ നബി. ﷺ പറഞ്ഞു എങ്കിൽ നിന്റെ പ്രയാസം നീങ്ങുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുന്നതാണ് (തുർമുദീ,ബൈഹഖീ) عن أبي بن كعب رضي الله عنه قال: قلت: يا رسول الله إني أكثر الصلاة عليك فكم أجعل لك من صلاتي؟ فقال: «ما شئت». قال: قلت: الربع، قال: «ما شئت فإن زدت فهو خير لك»، قلت: النصف، قال: «ما شئت، فإن زدت فهو خير لك»، قال: قلت: فالثلثين، قال: «ما شئت، فإن زدت فهو خير لك»، قلت: أجعل لك صلاتي كلها قال: «إذا تُكْفَى همَّكَ، ويُغْفرُ لك ذنب

الوضوء

Image
وَقَوْلِ اللَّهِ تَعَالَى: {إِذَا قُمْتُمْ إِلَى الصَّلاَةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى المَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الكَعْبَيْنِ [البخاري، صحيح البخاري، ٣٩/١] 135 - حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ الحَنْظَلِيُّ، قَالَ: أَخْبَرَنَا عَبْدُ الرَّزَّاقِ، قَالَ: أَخْبَرَنَا مَعْمَرٌ، عَنْ هَمَّامِ بْنِ مُنَبِّهٍ، أَنَّهُ سَمِعَ أَبَا هُرَيْرَةَ، يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لاَ تُقْبَلُ صَلاَةُ مَنْ أَحْدَثَ حَتَّى يَتَوَضَّأَ» قَالَ رَجُلٌ مِنْ حَضْرَمَوْتَ: مَا الحَدَثُ يَا أَبَا هُرَيْرَةَ؟، قَالَ: فُسَاءٌ أَوْ ضُرَاطٌ [البخاري، صحيح البخاري، ٣٩/١] 136 - حَدَّثَنَا يَحْيَى بْنُ بُكَيْرٍ، قَالَ: حَدَّثَنَا اللَّيْثُ، عَنْ خَالِدٍ، عَنْ سَعِيدِ بْنِ أَبِي هِلاَلٍ، عَنْ نُعَيْمٍ المُجْمِرِ، قَالَ: رَقِيتُ مَعَ أَبِي هُرَيْرَةَ عَلَى ظَهْرِ المَسْجِدِ، فَتَوَضَّأَ، فَقَالَ: إِنِّي سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ «إِنَّ أُمَّتِي يُدْعَوْنَ يَوْمَ القِيَامَةِ غُرًّا مُحَجَّلِي

*ഹജ്ജ്, ഉള്ഹിയ്യ:, ബലിപെരുന്നാൾ മസ്അലകൾ:*

Image
*ഹജ്ജ്, ഉള്ഹിയ്യ:, ബലിപെരുന്നാൾ മസ്അലകൾ:* *📚ചോദ്യോത്തരം📚* *നടന്നു ഹജ്ജിനു പോകൽ* _*ചോദ്യം:* നടന്നു ഹജ്ജിനു പോയിക്കൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ വാർത്ത മീഡിയകളിൽ വൈറലായിരിക്കുകയാണ്. പണ്ഡിതന്മാരടക്കം പല കമന്റുകളും പാസാക്കിക്കൊണ്ടിരിക്കുന്നു. വാഹനത്തിൽ പോകലാണു പുണ്യമെന്നും അതിനാൽ നടന്നു പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതു ശരിയല്ലെന്നും ഒരു കൂട്ടമാളുകൾ ഫത്‌വയിറക്കിക്കഴിഞ്ഞു. എന്താണു വിഷയത്തിലെ ശരിയായ വീക്ഷണം? നടന്നു പോകുന്നതിൽ പുണ്യമില്ലേ? മോശമുണ്ടോ?_ *ഉത്തരം:* വാഹനത്തിൽ പോകുന്നതാണ് നടന്നു പോകുന്നതിനേക്കാൾ ശ്രേഷ്ഠം. എന്നു വച്ച് നടന്നു ഹജ്ജിനു പോകുന്നതിൽ പുണ്യമില്ലെന്നു പറഞ്ഞുകൂടാ. നടത്തം സ്വന്തം നിലയിൽ ഉദ്ദേശിക്കപ്പെടാവുന്ന ഒരു പുണ്യമാണ്. തന്മൂലം നടന്നു ഹജ്ജിനു പോകാൻ ഒരാൾ നേർച്ചയാക്കിയാൽ ആ നേർച്ച സാധുവാണ്. നടന്നുകൊണ്ട് ആ നേർച്ച നിറവേറ്റൽ നിയമപ്രകാരം നിർബ്ബന്ധവുമാകും. എന്നിരിക്കെ, നടന്നു ഹജ്ജിനു പോകൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നു നിരുപാധികം പറഞ്ഞുകൂടാ. നേർച്ചയാക്കിയതു നിറവേറ്റാനാണ് ആ യുവാവ് നടക്കുന്നതെങ്കിൽ അതു നിർബ്ബന്ധവും പ്രതിഫലാർഹവും ഒഴിവാക്കൽ കുറ്റകരവുമാണല്ലോ. വെറും വാർത്തക്കു വ

എട്ട് വിഭാഗത്തോടൊപ്പം സഹവസിക്കുന്നവര്‍ക്ക് എട്ട് കാര്യങ്ങളിൽ വർദ്ധനവുണ്ടാകും

Image
 *اللهم صل وسلم وبارك على سيدنا محمد صلاة تكون لك رضاء ولحقه أداء*   *اللهم صل على سيدنا محمد ن النبي الامي الحبيب العالي القدر العظيم الجاه وعلي اله وصحبه وسلم**  *اَللَّهُمَّ صَلِّ عَلَى سَيِّدِنَا  مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات* സുൽത്വാനുൽ ആരിഫീൻ ശൈഖ് അഹ്‌മദുൽ കബീർ അർരിഫാഈ رضي اللّٰه عنه പറയുന്നു : പണ്ഡിതരോടും ആരിഫീങ്ങളോടും സഹവസിക്കുക , സഹവാസത്തിന് ചില രഹസ്യങ്ങളുണ്ട് . സഹവാസം ഹൃദയങ്ങളിൽ പരിവർത്തനമുണ്ടാക്കും . എട്ട് വിഭാഗത്തോടൊപ്പം സഹവസിക്കുന്നവര്‍ക്ക് എട്ട് കാര്യങ്ങളിൽ വർദ്ധനവുണ്ടാകും 1 - ഭരണാധികാരികളോട് സഹവാസം ഉള്ളവർക്ക് അഹങ്കാരവും ഹൃദയ കാഠിന്യവും അധികരിക്കും 2 - ധനാഢ്യരോട് കൂട്ടു കൂടുന്നവർക്ക് ഭൗതിക താൽപര്യം വർദ്ധിക്കും 3 - സാധുക്കളോട് കൂട്ടു കൂടുന്നവർക്ക് അല്ലാഹു ﷻ തന്നത് കൊണ്ട് തൃപ്തിപ്പെടാൻ കഴിയും 4 - കുട്ടികളോട് സഹവാസം പുലര്‍ത്തുന്നവര്‍ക്ക് കളിയിലും തമാശയിലുമായിരിക്കും താൽപര്യം 5 - സ്ത്രീകളോടുള്ള ഇടപെടൽ   മനസിൽ വൈകാരികത വർദ്ധിപ്പിക്കും 6 - സ്വാലിഹീങ്ങളുമായുള്ള സഹവാസം ആരാധനകളിലുള്ള താൽപര്യം വർദ്ധിപ്

 *ഉൻസ് നിസ്കാരം* (മരണ രാത്രിയിലെ പ്രാർത്ഥന)

Image
 *ഉൻസ് നിസ്കാരം*  (മരണ രാത്രിയിലെ പ്രാർത്ഥന) ഒരു മുസ്‌ലിം മരണപ്പെട്ടു മയ്യിത്തു പരിപാലനം കഴിഞ്ഞാൽ അന്നു പകലിലോ രാത്രിയിലോ ഒരു പ്രത്യേക നിസ്കാരവും പ്രാർത്ഥനയും സുന്നത്തുണ്ട്. സ്വലാത്തുൽ ഉൻസ് എന്നാണു നിസ്കാരത്തിന്റെ പേര്. മയ്യിത്തിനു ഖബ്റിൽ ഇണക്കവും ആനന്ദവും ലഭിക്കുന്ന നിസ്കാരം. ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ(റ)വിന്റെ ഖുർറത്തുൽ ഐനിന്റെ വ്യാഖ്യാനമായ നിഹായത്തു സൈനിൽ ശൈഖ് മുഹമ്മദ് നവവി(റ) (മ.ഹി: 1316) സുന്നത്തു നിസ്കാരം വിവരിക്കുന്നിടത്ത് ഇങ്ങനെ വിവരിക്കുന്നു. *ومنه صلاة ركعتين للأنس في القبر.* ഖബ്‌റാളിക്കു നേരംപോക്ക് ലഭിക്കാൻ വേണ്ടി രണ്ടു റക്അത്തു നിസ്കാരം സുന്നത്തു നിസ്കാരങ്ങളിൽ പെട്ടതാണ്. *قال رسول الله ﷺ لا يأتي على الميّت أشدّ من اللّيلة الأولى فارحموا بالصّدقة من يموت فمن لم يجد فليصلّ ركعتين يقرأ فيهما أي في كلّ ركعة منهما فاتحة الكتاب مرّة وآية الكرسيّ مرّة وألهاكم التّكاثر مرّة وقل هو الله أحد عشر مرّات ويقول بعد السّلام "اللّهمّ إنّي صلّيت هذه الصّلاة وتعلم ما أريد اللّهمّ ابعث ثوابها إلى قبر فلان ابن فلان" فيبعث الله من ساعته إلى قبره ألف ملك مع كلّ ملك نور وهديّة يؤنسونه